Wednesday, December 20, 2017

All about New Year!



 Assigning duties to all, the master, Time
 Holding our hands with consoling concern
Had, in the past journeyed with us,
 By crossing the fields of farming and meadows
 Mantled with bushes, grasses and trees
Clad in dazzling lush green. 
            
Sliding while through hill pastures 
And crying over the scarlet of river water 
Which once was plain as glassy prisms
And occurred that now on greed of man,  
Led us, Master with blemish naught
 To life, eye-blinking charming bright.
                                                                            
In all these actions, the Nature’s accord
With Beings all types- sizes and ages,
Discard one cannot all this truth,
Help us have the  feeling  of triumph 
And we don’t know further where
The screen is to showcase our life's episodes.
  
The future impending and  fast reaching 
Has been set right already for display 
As the Master is taking off His torn garments
That were worn hopefully in seventeen
To put on stylishly his new costume 
 Designed for celebrating two thousand eighteen.

 He will garland us with blooms of new year
With warmth in heart and smirk on lips
And it is us to celebrate its birth cheerily
And make preparations apposite for its delight;
 And dream let us for a life full of feel and zeal
And march merrily to the imminent  eighteen.


May you all have a merry festival and an amusing Two o eighteen.! God bless all.


Poets united.

Tuesday, November 28, 2017

എന്നുടെ പ്രിയ ജനനി!

'My most loved 'Amma' is no more. While musing over the reminiscences of the glorious past which we, her progeny spent with her, a few lines as  verses flowed down from my mind. I feel I am paying homage to my beloved 'Amma'. .


ഉദരത്തിൽ  കുഞ്ഞുങ്ങൾ  പിറക്കുമ്പോൾ  സ്ത്രീ  നെയ്യും
 പുതുസ്വപ്നദീപ്തിതൻ നൂലിഴകൾ .
അതിനൊരു  വ്യതിയാനം  കൂടാതെ  സ്വപ്നങ്ങൾ
എന്നുടെ ജനനിയും  നെയ്തിട്ടുണ്ടാം.

കുസൃതികൾ നെയ്യുന്ന  കുഞ്ഞിളം ്് കൈകളും
പിച്ചവെയ്ക്കാൻ വെമ്പും  പാദങ്ങളും
എന്നുടെ  മാതാവിൻ  ഹൃത്തിനെ  നിറയ്ക്കുന്ന
മധുരമാം അനുഭവമായിരുന്നു .

 ആഹാരം നല്കുവാൻ സമയത്തുറക്കുവാൻ
പിന്നിലായോടി   തളർന്നിരുന്നു.
വദനത്തിൽ പുഞ്ചിരി  തെല്ലുമേ മായാതെ  
മക്കൾക്കായ് മന്ത്രിച്ചു  പ്രാർത്ഥനകൾ.

മക്കൾ വളർച്ചതൻ  പടവുകൾ കയറുമ്പോൾ
എന്നമ്മ  ആനന്ദം  പൊഴിച്ചിരുന്നു .
സന്താനഭാവികളോർത്തുള്ള ആധികൾ           
നൊമ്പരം  ഉള്ളത്തിൽ നിറച്ചിട്ടുണ്ടാം.

ഉന്നതി, ഉല്ലാസം മക്കളിൽ ദർശിയ്ക്കാൻ
  മോഹിച്ചു എന്നുടെ മാതാവെന്നും. 
പുത്രർതന്നിംഗിതം  മാനിയ്ക്കാൻ മാതാ-
വു സ്വന്തം  വിഷയം  മറന്നിരുന്നു.

അച്ഛനു പ്രാമാണ്യം ഊനംവിനാ നൽകി
മക്കൾക്കും പ്രാധാന്യം തുല്യം തന്നെ.
മക്കൾതൻ കർമ്മത്തിൽ വിഷമം നിറയുമ്പോൾ
ശാസിയ്ക്കാനമാന്തം കാട്ടിയില്ല.
 
മക്കൾ മുതിർന്നു ചിറകും  വിരിച്ചങ്ങു
ദൂര ദിശനോക്കി പറന്നുപോയി.
അവരെല്ലാം വരുകിൽ നല്ലോണം കാണാൻ 
വരാന്ത ഓരത്തു  കാത്തിരുന്നു.

ദൂരങ്ങൾ താണ്ടി  മക്കളണയുമ്പോൾ
തിളങ്ങുന്നു മാതാവിൻ  ചിത്തമെന്നും.
അവരുടെ  മോഹങ്ങൾ  നിറവേറ്റാനായി
നല്ലോണം ശുഷ്ക്കാന്തി  കാട്ടി  മാതാ.

വാർദ്ധക്യം  വലനെയ്തു  അമ്മയ്ക്കു ചുറ്റും 
ഒരുനാളതിലമ്മ  വീണു  പോയി.
കരങ്ങൾ ചലിയ്ക്കാതെ കുരുങ്ങി കുഴലിൽ   
 കിടക്കയിൽ  ശയനം, ദൃശ്യം കഷ്ടം.

സൂചികൾ  കയറുന്നു  രുധിരമൊഴുകുന്നു
 സീമയ്ക്കതീതമായ് വേദനയും.
മാതാവിൻരോദനം  ഉച്ചത്തിൽ  കേൾക്കാം
 മക്കളുരുകി  നിലകൊള്ളുന്നു.

 ജനയിത്രിയതാ  വല്ലായ്മ കാട്ടി
അന്ത്യശ്വാസം വന്നു, വിടയുംചൊല്ലി.
അമ്മതൻ  സ്മരണകൾ ഒന്നായണിചേർന്ന്
 കവിളത്തു കണ്ണീരാൽ  ചാലുതീർത്തു.

വാർദ്ധക്യമാണേലും  മാതാവിൻ  വേർപാട്‌ 
താങ്ങുവാൻ  മക്കൾക്കു ശക്തിയില്ല.
എന്നുടെ  പൊന്നമ്മ  വിളങ്ങട്ടെയംബരേ
തിളങ്ങുന്ന  താരമായ് എക്കാലവും.

Thursday, September 28, 2017

Deep Dark!






Sinking into deep
 Dark, beings close eyes for sleep
And awake I am.

 With my book open
Sit, I, to read the next half
With a smooth mood now.

 Candles emit light;
Smells bright, coffee in mug, have
Desire for a sip.

 Night, her dress, washes
 In rain; spreads and leaks through the
  Window, its black hue.

Gaining energy
Fresh, Wind runs fast too far for
 Exploring places.

Shrub peeps in, through the
 Window and passes a
 Lovely smile to me.

 Seeking the bed,fall
Into slumber comfy, me, Moon
And his little pals.

Monday, September 25, 2017

അഭിജിത്തിന്റ ബാല്യം!

 


 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Friday, September 22, 2017

My Ixora!

  
Google image


 Nectar in store keeps
My Ixora, for insects
That have need indeed.

Eyes, she equal, no
Bias, gruesome beetles and
 Pretty butterflies.

Little kids’ scallywags
Spoil pretty blooms Ixora's;
Snatch them they and smash.

Grins and fondles them
Still she, rubbing their cheeks, soft
Like her stunning blooms.

Her spouse, Wind, slaps her
Harsh sometimes; strokes, Breeze, her soft 
Child, very lovingly.

Shows she no ire to
Him, instead she lies in wait
Keenly when he leaves.


Shaking and swaying
Her body and hands, plays she
Well with Wind and Breeze

Wednesday, August 23, 2017

Teens Today!

This is perhaps a  precis of one of my Malayalam poems.

Prefer don’t the teens today
to act together with elders
for busy they are without pause
with time naught to spend for others.
Sun at dawn gives a call for wakeup 
 peeping through the windows well.
Bid they sure a bye under duress
to their sleep so sheltered warm. 
Without unwrapping the shutters of eyes
choose they still the shelter on the bed.
The soft soothing sound from mom
finally attains the form of rebuke.
Routines, after their finishing point,
lead the child to the studies’ table
for bag-loads defeating their body-weight,                  
to dangle on their shoulders for the school.
Learning is never tarred-road-travel,
cross it has to, blockades instead.
In the name of tuition comes
a witch to suck their time so precious.
Time is mean though, find they, slot
for their play and pleasures, doubtless.
Sit in silence in front of T.V
or computer or phone in hand.
Devoid they are of devotion to God
and care they not to respect others.
Feel they nil about future far
and pins them nix the past ever.
The world will have to nurture youths
that collects in wallets, apathy set.
Taking no steps to undo the unwanted, 
they think not of upshot beyond.
At this point the teachers and parents,
open your eyes and shape the minds.
Let them master the plan of values,
and let them grow as genuine patriots.  

Tuesday, June 27, 2017

तीन आँखें !



I am not well versed in Hindi which was only my second language. Earlier also I had tried a poem in Hindi. This is my second adventure.


होती उनके चेहरे पे तीन अंकों में सुंदर आँखेंl
रहता, देता  सदा सबको दिल से लेकर, उदार मुस्कानll     
सबक अनमोल है सीखने  उनके काफ़ी संचालन सेl
नुकसान ख़ुद को होने पर भी करता भलाई और जनोंकाll  

कठोर है कवच उसका पर अन्दर है पिखला बिलकुलl
लगाओ छेद, काटकर उसको, करता रहता भिर भी सेवाll  
श्वेत  रंग का साफ़ हृदय, बनता सबका स्वादिषठ्भोजनl 
मीठा जल से मिठाता प्यास बिलकुल बनकर ज़रूर रुचिकरll

पहुँचता ऊपर स्वर्ग तक, शाखा बिना पेड़  पवित्रl
करता रहता बात ईश्वर से दिव्य वृक्ष यह प्यारा नारियलll
धर्ति का नीर गंदा भिरभी, साफ़ कर  बनाता अमृत शुद्धl
स्तगित करके ख़ुद का कlम भी मदद करता और लोगों कीll

Wednesday, June 14, 2017

ഇന്നത്തെ കുട്ടികൾ !

തിരക്കിലാണെപ്പോഴും ഇന്നത്തെ കുട്ടികൾ,
 നേരമില്ലവർക്കു കേളി ചെയ്യാൻ.
ദിനകരൻ പൂകുമ്പോൾ ഉറക്കം വെടിഞ്ഞിട്ട്, 
മനമില്ലാമനമോടെയാകും തയ്യാർ.    

ചക്ഷുസ്സിൻ വാതിൽ മുഴുവനും തുറക്കാതെ,
കക്ഷികൾ തേടും   കിടക്ക വീണ്ടും.
മാതാവിൻ വാണിതൻ മിനുസം മറഞ്ഞുപോയ്,‌
അതു മെല്ലെ ഉഗ്ര രൂപം പേറും.

ദിനകർമ്മ പൂർത്തിയിൽ  ഷൂസിൽ ചരണങ്ങൾ, 
ഗ്രന്ഥച്ചുമടു ചുമലിൽ കേറും.
ചുമക്കുന്ന  ഭാരത്തിൻ തൂക്കമളക്കുമ്പോൾ,
ചുമടിനും  കീഴെ  സ്വന്തം ഭാരം .

ഒട്ടകതുല്യരായ്  ചുമടു  പുറത്തേന്തി,
ഒറ്റക്കുതിപ്പിൽ പഠിപ്പിനെത്തും.
 വിഷമവിഷയങ്ങൾ ഉണ്ടല്ലോ  ധാരാളം
ട്യൂഷൻ’  എന്നപേരിൽ   വേറെ  ആധി.

സായംസന്ധ്യാനേരം  ഗൃഹത്തിൽ അണയുന്നു,
ചെയ്തീടുന്നു തപം ടീ.വീ.മുന്നിൽ.
 മുതിർന്നവർക്കാദരം ഭക്തിഭാവങ്ങളും  
ദ്യോതിപ്പിയ്ക്കും രീതി അന്യമായി.

മൃദുലവികാരങ്ങൾ സ്നേഹപരിമളം
മനസ്സിന്നാഴത്തിൽ തെല്ലുമില്ല.
കാഴ്ചയ്ക്കു  ടീവിയും, കളികൾക്കു  കമ്പ്യൂട്ടർ 
ചങ്ങാത്തം  നേടുവാൻ  ഫോണും  മതി .

 ഊഷ്മളബന്ധത്തിൻ  ശോഭനഭാവങ്ങൾ   
 ഊഷരം തന്നെ മനസ്സുകളിൽ.
കിളിയുടെ  ഈണം  മരത്തിൻ്റെ  മർമ്മരം   
കളിയായ്പ്പോലും വീഴില്ല കാതിൽ  . 

 മുത്തശ്ശിക്കഥയില്ല മുത്തങ്ങളുമില്ല 
മുത്തിമുത്തശ്ശൻ വളരെദൂരെ.
മാർക്കുകളധികമായ്  നേടാനുള്ളോട്ടത്തിൽ
 മറയുന്നൂ മൂല്യമെങ്ങുമെങ്ങും.

ജീവിതയാഥാർത്ഥൃവെയിലേറ്റു വാടുമ്പോൾ
പണവും പദവിയും രക്ഷയ്ക്കില്ല.
ദ്ധ്യാപകന്മാരും മാതാപിതാക്കളും   
നന്മ  വളർത്തണം കുട്ടികളിൽ.