Friday, April 10, 2020

ശിക്ഷ കടുക്കുമോ ? Part-2




ഒരുദിവസം  പഫിങ് ബില്ലിയെന്ന തീവണ്ടി യിൽ ( അസൽ തീവണ്ടി തന്നെ ) യാത്ര. അവർ ശരിയ്ക്കും ആസ്വദിച്ചു. അതിലെ ഇരിപ്പിടങ്ങൾ നെടുകെ പ്രദേശം കാണത്തക്കവണ്ണം. കാട്ടിൽക്കൂടിയുള്ള യാത്രയിൽ ഓടിമറയുന്ന സൗന്ദര്യത്തിൻ്റെ പര്യായമായ തരുലതാദികളെ വീക്ഷിയ്ക്കാനേറെ സൗകര്യo. അവർ ഡാണ്ടിനോoഗിലെത്തി. തന്നെ തുഴയുന്ന തോണിയിൽ ഒരു തടാക പ്രദക്ഷിണം. ശരിയ്ക്കും ആനന്ദകരം. 

അതിനുശേഷമുള്ള   ദിനങ്ങളിൽ   ചെറിയ കപ്പൽ, ദി ഗ്രേറ്റ് ഒഷ്യൻ ഡ്രൈവെന്ന സുദീർഘമായ പാത, മഹാനഗരത്തിൻറ്റെ അന്തർഭാഗം, പ്രാന്തപ്രദേശം  എന്നിവയിൽക്കൂടിയുള്ള  യാത്ര. എല്ലാവരുടെയും മിഴികളെ അവ തളച്ചിട്ടു എന്നു പറയാം. 

  കാഴ്ചബംഗ്ളാവിൽ കംഗാരുവുൾപ്പെടെ കുറെ കണ്ടിട്ടില്ലാത്ത ജന്തുക്കൾ. അതൊരു നല്ല അനുഭൂതി അവർക്കു നൽകി. 

 ഒരുദിനം അവർ സ്‌ട്രൊബെറി,ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ  കായ്കനികളുടെ കൃഷിത്തോട്ടം സന്ദർശിച്ചു. ഒരു ചെറിയ തുകയ്ക്ക് അവർ വാങ്ങിയ പ്ലാസ്റ്റിക് പാത്ര ത്തിലും അവടെ ശരീരത്തിലെ ഭക്ഷണപാത്രത്തിലും വേണ്ടത്ര ഫലങ്ങൾ ശേഖരിച്ചു   വച്ചു.  പക്വ ഫലങ്ങൾ നിറഞ്ഞ ചെടികൾ,  മുടിയിൽ ചായത്തിൽ മുക്കിയ പുഷ്പം ചൂടി മനോഹാരിത പ്രകടിപ്പിച്ചു സ്മിതം തൂകി നിന്നു. വൈമനസ്യത്തോടെയാണവർ ആ വാടിയിൽ നിന്നും വിട വാങ്ങി യത്.

 പിന്നീടൊരു ദിനം അവർ   ഒരു പഴയ സ്വർണ ഖനിയിലേയ്ക്ക്. അവിടത്തെ ഉത്പാദനം ഒക്കെ കഴിഞ്ഞെങ്കിലും ആ സ്ഥലം അതിൻറ്റെ സാംസ്കാരിക ഒളി മങ്ങാൻ അനുവദിയ്ക്കാതെ വിനോദസഞ്ചാര മേഘലയാക്കിയിരിയ്ക്കുന്നു. ആ മേഖലയ്ക്ക്   വിദേശികളെ ആകർഷിച്ചു പണമുണ്ടാക്കാനുള്ള കുശലതയേറെയുണ്ട്.
 ഖനിയ്ക്കകത്തേയ്ക്കുള്ള യാത്ര ഒരു ചെറിയ തീവണ്ടിപോലുള്ള  യന്ത്ര വണ്ടിയിൽ. എല്ലാവർക്കും നല്ല ഉത്‍സാഹം..  കനത്ത  അന്ധകാമുള്ളയിടത്തെത്തിയതും  കാവേരിയുടെ കൈയ്യിൽ മുറുകെ ആരോ പിടിച്ചതും കാവേരി നിലവിളിച്ചതും  കഥ.

"സോറി, കാവേരി, ഇരുട്ടത്ത് ഞാൻ പേടിച്ചുപോയി," സജിനി.
"ഞാനും പേടിച്ചു ഓർക്കാപ്പുറത്തു കയ്യിൽ പിടിച്ചപ്പോൾ ,"കാവേരി.

കനത്ത ഇരുളിലേക്കാണെന്നറിറിഞ്ഞില്ല. മക്കളും അവരെയൊന്നു വിസ്മയിപ്പിയ്‌ക്കാമെന്നുകരുതിയതാകാം. ചിരിപൊട്ടിയെങ്കിലും നിശബ്ദത.

ആസ്‌ട്രേലിയയിൽ എത്തുന്നവരെ ക്യാപ്റ്റൻ കുക്കിൻറ്റെ ചെറുഗൃഹം (കുക്ക്സ് കോട്ടേജ് ) 
അത്യന്തം ആകർഷിയ്‌ക്കും. യോർക്ഷെയറിൽ നിന്നും സവിശേഷ ശ്രദ്ധയോടെ ആസ്ട്രേലിയയുടെ മണ്ണിൽ ചേക്കേറി. പഴമയുടെ പ്രൗഢിയും പുതുമയുടെ ആഭയും അതിനേ പുല്കുന്നുണ്ട്.  

പിന്നീടു പൊതുവിനോദസ്ഥല(പാർക്ക്) സന്ദർശനം. മെൽബൺ അവയുടെയൊരു പറുദീസ തന്നെ. പച്ചപ്പരവതാനി വിരിച്ച വിടപികൾ നിറഞ്ഞ .വിനോദസ്ഥലങ്ങൾ. ദേവലോകം പറിച്ചു നട്ടപോലെ പലയിനം പുഷ്പിത സസ്യങ്ങൾ പുഷ്പമേളാ രൂപത്തിൽ. മിഴികൾ കൂട്ടുവിട്ടു മടങ്ങാൻ കൂട്ടാക്കില്ല. ചവറുപാത്രവും, മൂത്ര മുറിയും, കരശുചിയ്ക്കുതകുന്ന ബേസിനും, സോപ്പും, കഴുകാനും കുടിയ്ക്കാനും വേറെ വേറെ ജലവും സൗകര്യപ്രദമായ രീതിയിൽ വിനോദസ്ഥലങ്ങളിലും , റോഡിലും, നടപ്പാതകളിലും സുലഭം. മാലിന്യം എവിടെയും ഇല്ല.

ഒരുജോലിദിനം, തനിയേ  പാർലമെൻറ്റു കാണാനുള്ള ധൈര്യം നാരികൾ പ്രകടിപ്പിച്ചു. മക്കൾ നൽകിയ  മാര്‍ഗ്ഗോപദേശമനുസരിച്ച് നാലുപേരും  ട്രാമിൽ. അരവിന്ദു നൽകിയ കാർഡുകൾ ഓരോരുത്തരായി  മീറ്ററിൽ തൊടുവിച്ചു, ട്രാമിൻറ്റെ പണമടച്ചു. ഒരുവിധം ചോദിച്ചറിഞ്ഞു പാർലമെൻ്റിലെത്തി. ഘടികാരത്തിൻറ്റെ സൂചികൾ സായംകാലം  നാലരയെന്ന സമയത്തിൽ എത്തി.
സന്ദർശകരെ കടത്തിവിടുന്ന കാര്യദർശിയായ പഞ്ചാബി പെൺകുട്ടി, ”സമയം കടന്നുപോയി.”

 പാർലമെൻറ് യാത്രയുടെ സമയ പട്ടിക  ചോദിച്ചറിഞ്ഞിരുന്നുമില്ല.
 സമീപത്തെ വിനോദമേഖലയിലേയ്ക്കു  നടന്നു. വഴിയിൽ അവർ ഭിക്ഷക്കാരെയും കണ്ടു. ഒരു കാപ്പികുടിയ്ക്കാൻ കടകൾ നോക്കി.ഭോജനശാലകൾ അടഞ്ഞുകിടക്കുന്നു. മെൽബണിൽ കടകൾ വൈകിട്ടഞ്ചുമണിയോടെ അടയ്ക്കും. കുടുംബകാര്യങ്ങൾക്കും രസാനുഭവങ്ങൾക്കും അവർ ബാക്കി സമയം നീക്കി വയ്ക്കും.  

നാലാളുടെയും ചരണങ്ങൾ തിരികെയുള്ള ട്രാമിലേക്കു നിരാശയോടെ തിരിഞ്ഞു. കാർഡുകൾ മീറ്ററിൽ തൊടുവിച്ചപ്പോൾ, കുറുപ്പിൻ്റെ കാർഡിൽ  പൈസയില്ല. ശിക്ഷ, പിഴ അല്ലെങ്കിൽ കാരാഗൃഹം. എല്ലാവരും വിഷമിച്ചു, വിയർത്തു.മക്കളുടെ ഫോണുകൾ, ‘തിരക്കിലാണ്,അല്പസമയം കഴിഞ്ഞു വിളിയ്‌ക്കൂ’എന്നുതുടർന്നു.

”പരിശോധകൻ കയറാതിരുന്നെങ്കിൽ." എന്നവർ പറഞ്ഞതും അയാൾ മുന്നിൽ.
 നല്ല സൗമ്യഭാവം. അവരുകണ്ട ഓസ്ട്രലിയക്കാർ വളരെ സൗമ്യർ.പക്ഷെ തെറ്റിനു ശിക്ഷയുറപ്പ്.അയാൾ വിശദശാംശങ്ങൾ ചോദിച്ചു. പാസ്സ്പോർട്ട ന്വേഷിച്ചു. എല്ലാവരും വിഷമിച്ചു, വിയർത്തു. ഉള്ളു പൊള്ളി. ശിക്ഷ കടുക്കുമോ? സംശയം. പിശക്, പിഴ, അബദ്ധം, തെറ്റ് എല്ലാം ഒരേകുലം. അതിനു മാപ്പു വളരെ വിരളം. പാസ്പോർട്ടെടുത്തിട്ടില്ല.
 അയാളുടെ വിവരണം-പിഴ അല്പം വലിയ ഒരു തുകയോ, ജയിലോ ആകാം. എല്ലാവരും നിശ്ശബ്ദർ. എല്ലാ  മുഖങ്ങളും ആകാംക്ഷാഭരിതം,വിവർണ്ണം, മ്ലാനം. എന്തോ ഒന്നയാൾ മൊബൈലിൽ കുറിച്ചു. ആർക്കോ ഫോൺ ചെയ്തു. എന്തൊക്കെയോ പറഞ്ഞു. ഇംഗ്ലീഷിൽ അവരുടെ ഭാഷാശൈലിയിൽ. അവർക്കു നാലുപേർക്കും ഒന്നും മനസ്സിലായില്ല.അയാളുടെ ശരീരഭാഷ ഗൗരവമുള്ളതാണു അവർ ചെയ്ത തെറ്റെന്നു കാട്ടി.

എല്ലാവരുംകൂടി, " ഞങ്ങൾ ഇവിടെ അധികമായില്ല.കാർഡു തീർന്നതറിഞ്ഞില്ല." അംഗനകൾ  ഏതുപ്രായത്തിലും ആയുധമായ  രോദനത്തിൻ്റെ  വക്കോളമെത്തി.

"എത്രനാളുണ്ടാകുമിവിടെ?" അയാൾ.
 ഒരുവിധത്തിൽ അവർ മനസ്സിലാക്കിയെടുത്തു,"മൂന്നാഴ്ച ,  മൊത്തം  ഒന്നരമാസം."  
"ശിക്ഷ പണമായിട്ടാണെങ്കിലും സഹിയ്ക്കാം. പക്ഷെ തടങ്കലുവല്ലോം,  ഈശ്വരാ! ആസ്ട്രേലിയക്കാർ പൗരവിരുദ്ധരല്ലെന്നു കേട്ടിട്ടുണ്ട്. ഇത് പക്ഷെ ....,"എന്താണയാൾ പറയാൻ പോകുന്നത്? മനസ്സുകളിൽ അശാന്തി.

 അയാളുടെ മുഖഭാവത്തിൽ  ശിക്ഷ നൽകുന്ന ലക്ഷണം. അല്ലെങ്കിൽ തന്നെ അവരുടെ നാടിനു വരുമാനം കൂട്ടുന്ന കാര്യo. അന്യരാജ്യക്കാരോടെന്തിനു കാരുണ്യം ? നിയമ പാലനം കർശനമായിരിയ്ക്കും.

എല്ലാ വദനങ്ങളിലേയ്ക്കും അയാൾ  മാറി മാറി നോക്കി. എന്തോ ആലോചിച്ചു. അവസാനം അയാൾ ദൃഢതയോട് പറഞ്ഞു, "നിങ്ങൾക്കുപോകാം."

Wednesday, April 8, 2020

ശിക്ഷ കടുക്കുമോ!




Part-1

ശ്രേയക്കു ജാതകപ്പൊരുത്തം ഒരു ബാലികേറാ മല. പലജാതകങ്ങളും  ജ്യോത്സ്യനും ഒരേ വരയിൽ. ചേരാത്ത ജാതകങ്ങൾ. അതാണ്‌ ജ്യോത്സ്യന്മാർക്കിഷ്ടം. കാരണം  വീണ്ടും പൈസ  വസൂൽ. ചേർന്നാലും ‘ചേരില്ല പല്ലവി’ യുടെ സഹായം അവർ സ്വീകരിയ്ക്കും. പൊരുത്തമില്ലായെന്ന കാരണം, യുവതീയുവാക്കൾ ഏറെപ്രായമായിട്ടും അവിവാഹിതരായി തുടരുന്നുഹിന്ദു ഭവനങ്ങളിൽ. ജാതകം നോക്കാത്തവരുടെ മക്കൾ വേഗം വിവാഹിതരാകുന്നു. അവർക്കതുകൊണ്ട്  ബുദ്ധിമുട്ടേറുന്നുമില്ല, അതു വസ്തുത.

ഒരു വിവാഹാലോചന. നല്ല പഠിപ്പുള്ള പയ്യൻ .ആസ്ട്രേലിയയിലെ മെൽബണിൽ നല്ല ജോലി. ഇപ്രാശ്യം ജാതകങ്ങളും ജ്യോത്സ്യരും കനിഞ്ഞു.
വിവാഹം ആഹ്ളാദപൂർവം നടന്നു. നാളുകൾ കഴിഞ്ഞപ്പോൾ സജിനി സ്വപ്നം  കണ്ടിരുന്ന  ആസ്ട്രേലിയൻ യാത്ര മനസ്സിൻറ്റെ വാതിലിൽ മുട്ടി.സജിനിയുടെ ആഗ്രഹം  ഫോൺ സംഭാഷണത്തിൽക്കൂടെ മരുകരയെത്തി.

അരവിന്ദിൻറ്റെ മനസ്സ് തൻറ്റെ പ്രിയയുടെ പ്രസുവിനെ വാനയാനത്തിൽ യാത്ര ചെയ്യിക്കണമെന്നു തീരുമാനിച്ചു. പ്രേയസിയുമായി അഭിപ്രായം പങ്കുവച്ചു.

"പക്ഷെ അരവിന്ദിൻറ്റെ അച്ഛനമ്മമാരെക്കൊണ്ടുവരാതെയെങ്ങനാ? " ശ്രേയ.
"അൽപ്പം പണച്ചെലവുണ്ട്. എന്നാലും രണ്ടുകൂട്ടരേയും വിളിയ്ക്കാം."

അങ്ങിനെ  നാല് പാസ്പോർട്ടുകൾ ആസ്ട്രേലിയ കയറാൻ  തയ്യാർ. സജിനി , ശങ്കർ, കാവേരിക്കുറുപ്പ് , ശിവദാസക്കുറുപ്പ്  എന്നിവർ ആസ്ട്രേലിയയെന്ന     കിനാവിൻറ്റെ  ചിറകിലേറിരണ്ടുമാസത്തെ  കാലാവധിയിൽ  യാത്രയുടെ  ടിക്കറ്റുകൾ  അവരുടെ  അരികിൽ . ഇതിനിടയിൽ  ശ്രേയയുടെ  ഭാഗ്യം  ശ്രേയയെ ഒരു മികവുള്ള   ഉദ്യോഗത്തിൽ പ്രവേശിപ്പിച്ചു.

  "ഫ്ലൈറ്റിലെ ആളുകളുടെ ഇംഗ്ലീഷ് നമുക്കു മനസ്സിലാകുമോ, എന്തോ?” കാവേരിയ്ക്കു സംശയം.  
" നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചതല്ലേ!  മനസ്സിലാകും” 'ഞാനെന്തെല്ലാം കണ്ടിരിയ്ക്കുന്നു.ആസ്ട്രേലിയയെന്ത്' എന്നുള്ള മട്ടിൽ സജിനി.

വിമാനത്തിലെ ചൈനക്കാരി കുട്ടി എന്തോ ചോദിച്ചു. ആർക്കും അവരുടെ ശൈലി മനസ്സിലായില്ല.എല്ലാവരും ഒന്നിച്ചു സജിനിയോട് ചോദിച്ചു. അപ്പോൾ സജിനിയ്‌ക്കൊരു  ജാള്യത .കുടിയ്ക്കാനെന്തുവേണമെന്നുള്ള ചോദ്യം ഒരുവിധത്തിൽ പുരുഷന്മാർ മനസ്സിലാക്കി.  

പ്രിയതാപൂർവം ഒരു രാവവരെ ആസ്ട്രേലിയയിലേയ്ക്കു സ്വീകരിച്ചു. രാത്രി  ഭക്ഷണം  ഒക്കെക്കഴിഞ്ഞു  എല്ലാവരും  ഉറക്കറയിൽ  കയറിയതും അക്ഷികൾ  വാതിൽചാരി. അടുത്തദിവസം പ്രഭാതം   മന്ദസ്മിതം  തൂകി  ഉണർത്തു പാട്ടുപാടിയവരുടെ നിദ്രയെ യാത്രയാക്കി. ഒരു ദിവസം വിശ്രമം.

അടുത്തദിവസം ശനിവാരം. മക്കൾക്കൊഴിവ്. രണ്ടു വാഹനങ്ങളിലായി ത്വരിതത്തിൽ അവർ ദൃശ്യവിസ്മയത്തിലേയ്ക്ക്. ഓരോ കാഴ്ചയിലും  അവർക്കാശ്ചര്യമധികം. ഇരുവശത്തും വൃക്ഷവൃന്ദം, കുട്ടികൾ പാഠശാലയിൽ പ്രാർഥനയ്ക്ക് വരിയിൽ നിൽക്കുമ്പോലെ. ശിരസ്സുനിറയെ പ്രമുഖമാക്കിയ കേശത്തിനു സമാനം തിങ്ങിനിറഞ്ഞ പലവർണ്ണ പർണ്ണച്ചാർത്തുകൾ . എന്നാൽ ഇടയ്ക്കു ചിലത് തല മുണ്ഡനം ചെയ്തുo കാണപ്പെട്ടു .ഒരു പത്രമ്പോലും ഇല്ലാത്ത പാദപങ്ങൾ.   വിടപികളുടെ വളർച്ചയിൽപ്പോലും ഒരു അച്ചക്കടക്കം. എല്ലാം ഒരേദിശയിൽ മുകളിലേയ്ക്കു തന്നെ നോക്കിനിന്നു.

ആ ദിവസം രാത്രിയിൽ അവർ മഹാനഗരത്തിലെ മുംബ എന്ന ഭാഗത്തെ കാസിനോ ആഘോഷങ്ങൾ- അഗ്നിസ്തൂപം, ഗാനമേള മൂല, ആഹാരശാല, പന്തയ വിനോദം അങ്ങിനെ പലതും ആസ്വദിച്ചു. സസ്യാഹാരം മാത്രം കിട്ടുന്ന ഇന്ത്യക്കാരുടെയും ദേശജരുടെയും ഭക്ഷണശാലകളും സുലഭം. അവിടെ ഇപ്പോൾ ആളുകൾ കൂടുതലായി സസ്യാഹാരികളായി മാറുന്നുണ്ട്. പിന്നീടുള്ള അവധിദിനങ്ങൾഒരു  നിമിഷo പോലും പാഴാക്കാതെ അവരെ എവിടേയ്‌ക്കൊക്കെയോ ആനയിച്ചു.

മെൽബൺ എന്ന മഹാനഗരം തൻറ്റെ  ബൃഹത്തായ  ദൃശ്യങ്ങളുടെ ലോകം ഓരോന്നോരോന്നായ് അവരുടെ മുന്നിൽ അനാവരണം  ചെയ്ത് നയനങ്ങളിൽ  അദ്‌ഭുതം തീർത്തു. കുടുംബബന്ധം ഏറിയപങ്കും അവിടെ ദൃഢമാണെന്നുതോന്നി. അംഗങ്ങൾ സഹിതം പലകുടുംബങ്ങളേയും പുറംലോകം  ആശ്ലേഷിയ്ക്കുന്നു.


ഒരു സ്ഥലം സന്ദർശിയ്ക്കാൻ പോകുമ്പോൾ കഴിയുന്നത്രയും കാഴ്ചകൾ കാണണം. അതിനാൽ അവരൊരുദിവസം  ശിവകൃഷ്ണ ക്ഷേത്ര ദർശനവും  നടത്തി. അവിടെയൊരു ഒരു അത്യന്താനുഭൂതി അവരെ തഴുകി. 

പതിവു പ്രഭാതനടത്തം- ഒരുദിവസം പുതിയ മാർഗ്ഗം ഒരു പരീക്ഷണം. പുരുഷന്മാർ അല്പം അകലെ അംഗനമാർ പിറകെ. വഴിയിൽ പ്രത്യുഷസവാരിക്കാരായ  മെൽബൺ  സായിപ്പുമാർ പിശുക്കു തുലോം കാട്ടാതെ അവർക്കു സ്മിതം സമ്മാനിച്ചു .ഹാർദ്ദമായ മുഖങ്ങളെവിടെയും. വഴി തിരക്കിയാൽ  കൂടെച്ചെന്നു കാട്ടിക്കൊടുക്കും. ഭാരതീയരെക്കണ്ടപ്പോൾ ‘നമസ്തേ’ യും പറഞ്ഞു  ചിലരൊക്കെ.

ഒരേ ഉടുപ്പിട്ട്  വെടിപ്പോടെ നിൽക്കുന്ന ആലയങ്ങൾ. പലതരം  ലതകൾ  മനോമോഹന പുഷ്പങ്ങൾ ചൂടി  അവയ്ക്കാഭരണം പോലെ അങ്കണത്തിൽ. വീടുകളിൽ തടികളുടെ ഉപയോഗം-തറയുടെപ്രതലം,അകഭിത്തികൾ,കോണിപ്പടികൾ, ചുറ്റുമതിലുകൾ എന്നിവയിലെല്ലാം ധാരാളം.

 പക്ഷികൾ വിവിധവർണ്ണത്തിലും,  ആകാരത്തിലും, വിവിധതരം സംഗീതമാലപിച്ചു വൃക്ഷശിഖരങ്ങളിൽ. പവനനും മൂളിപ്പാട്ടു പാടി  എല്ലാവർക്കും കുളിരേകാൻ  സദാ പ്രയത്നത്തിൽ.

 കുറേ ചെന്നപ്പോൾ  പുരുഷന്മാർ എവിടെയോ  കാണാദൂരത്ത്.വനിതകൾ ആകെ വിഷമിച്ചു.   സജിനിയുടെ ഫോൺ മാത്രം അവിടെയുപയോഗപ്രദം .മക്കൾ ആഫീസിലും. കുറേക്കൂടി മുന്നിലേക്കും, പിന്നിലേക്കും, വശത്തേയ്ക്കുമുള്ള  സരണികളിലെല്ലാം അവരുടെ ചരണ സ്പർശo. എങ്ങിനെ ആലയമണയുമവർ? പുരുഷന്മാരെ എവിടെക്കാണാൻ? ദിക്കറിയില്ല. ഭാഷ മനസ്സിലാകില്ല ? അരവിന്ദ് തിരക്കിലുമായിരിയ്ക്കുo?   


ഏതായാലും വിളി ചെന്നു  അരവിന്ദിന്," നിൽക്കുന്നിയിടത്തിൻ്റെ പടമയയ്ക്കൂ.”


സാകേതികവിദ്യയുടെ ഉന്നതി. പ്രിയതമന്മാർക്കും വഴിപിഴച്ചുകാണുമെ ന്നോർത്തുവിഷമിച്ച സ്ത്രീകൾ വീടണഞ്ഞു. വിളറിയ വക്ത്രവുമായി പുരുഷന്മാർ. അവരെയും അപരിചിത മാർഗ്ഗം അല്പം ബുദ്ധിമുട്ടിച്ചു.

to be contd....

Wednesday, February 19, 2020

It was Unexpected!

It was Unexpected!

 

Sreelatha was worried about her dear daughter Malini, as she exhibits some kind of indifference towards things.

When the time for breakfast was up, she called her, “Malu, Maloo, Malini, Malinee, ….,” Shreelatha, Malini’s mother.” Having no rejoinder from Malini, her hind limbs moved to Malini’s room. “She has a sort of mood swings, of late. Don’t know the reason,” Sreelatha whispered to herself.

 It was a Sunday, Malini was lying on the bed reversing the body to the bed. Amma went near and stroked her back affectionately, " Mole, have your breakfast. It is already late. Come.”

“………….”

Shreelatha raised the volume of her tone. Malini neither turned up nor did she retort. Now Shreelatha mixed her voice with the spice of anger a bit.

 Still Malini, “………”

Mother applied a little force and turned her up. Her eyes were closed tightly and didn’t look at her mother.

Malini was the only daughter of Shreelatha and Krishnan, who hailed from lower-middle-class families and so also is their present life. At the time of the couple’s nuptials, Krishnan had landed in a smithy, as a welder. His income was just enough to meet both ends of theirs. One of his village-dwellers in his locale, Raghavan was in a gulf country, where he owned somewhat a profitable business concern. It undertook all sorts of petite jobs like building repair, plumbing correction, welding work, electrical settings and so on and so on. As he wanted a welder, evading all others, Krishnan crept into his mind. So, Krishnan without taking many pains could get into the cloak of a foreign employee. His remuneration, though not of gathering envies from others, filled satisfaction in his purse. Now the couple’s lifestyle took a right turn, much distinct from what they were following earlier.

The yield of the matrimonial life of Krishnan and Shreelatha was Malinee, who was crowned as the duchess of their little residence. She grew up with ample toys, piquant food and suitable dress since there was no other issue to be reared up. She had a playmate of her childhood named Sukesh who whenever possessed a wee free time, launched his presence in Malini’s amity. Both were in the same school with a difference of one class. The same school vehicle escorted them for their onward and backward journeys.

After school and in holidays, the kids got engaged in playing along with some other children from around their residences. Their games took place under the water tap in Malini’s or Sukesh’s compound. The duo was much enthused by their pals in the society of nature. They poured water in the soil and fully soaked soil attained different shapes in their hands. Malu sometimes walked softly like a cat and transferred some kitchen wares to their play venue. In the meantime, Malini’s puppy also joined them. Squirrels on the branches enjoyed the children’s games and sparrows also with their gripping little steps exhibited their ballet to entertain the little ones. Crows cawing loudly flew away at the sight of stones in the little hands. The Sun, concluding his day’s duty when returned to his asylum, winding up the day’s game, the kids used to disperse and ensured their punching home.

 As Sukesh was growing up, his figure was growing in Malini’s mind also. By now Malini reached such a stage that she could not think of having a friendship with any other boy, who expressed interest in her company. Her inner conscience had submitted herself to Sukesh. Her teeny mind didn’t go that deep to realize that she was not receiving any reciprocation of that genus from him. But sometimes she became a bit sceptic about Sukesh’s attitude also. Sukesh did not express any teeny attachment to her, preferred he always her company though. Moreover, in his school, the friendship with other girls too excited him a great deal. Malini envied and disliked them and in her innate mind did not include such girls in her friends’ group. The juvenile folks had gone under the impression of a love bond between Malu and Sukesh and hence they had accepted their acceptance to each other.

Quite often Sukesh immersed in deep thought and sometimes, all of a sudden jerked to the present. Some uneasiness or disquiet subjugated him, eating away his quiet. Some confusion took place in his mind, he became upset about silly matters. Slowly he kept himself away from people even Malini. He withdrew his appendages of contacts and contracted himself within, like a snail. The question- whether or not­- without answers created a puzzle in his mind. His mother noticed all these moods in her son, but on inquiring, he avoided his mother. Somehow, he could complete his XII grade. And eventually, he decided to expose his mind to his mother, who fell into total trepidation. She was shocked at first and after remaining in thoughts and thoughts, realized the reality.  

After the mutual conversation, the parents with their son arrived at a hospital, where the counselling psychiatrist made them aware of Sukesh’s problem. He suggested means and methods for rectifying it, “Your son’s impaired thoughts will disappear. He needs surgery. Please think over it and it is costly also. If you can afford it, let me know. Don’t worry, can be corrected. Then he will be a satisfied individual.”

Things with Malini were getting worse and therefore her grievance had no boundary. She smelt something fishy, despite her perseverance to attain him. She wondered, “Who is that girl to snatch Sukesh from me? Is she prettier than me?” Sukesh’s distance was a dagger piercing her mind and it was beyond her tolerance level. She took very little food; often her cheeks were bathed in the wetness from her eyes. Slumber also approached her only partially. In the meantime, the Raghavans shortened or practically curbed their visits to the Krishnans. But on thorough scrutiny, in her mind, she understood that Sukesh’s family wanted to stay away from all in the village. Hence, they hired a house in a city much far. Still, she couldn’t erase Sukesh’s figure from the canvass of her mind.

A shadow of glumness followed Sukesh’s family. Conversations and discussions continued for a few days, though they made themselves ready to face the plight. He was a boy with gender dysphoria. His sex assigned at birth as a male as per external genitals was not in proper compatibility with his internal sex identification. Hence the parents had to agree with their son, who remained sustained in his decision for the Gender Reassignment Surgery.

Procedures in multiples like mental health evaluation, sexual and asexual body parts' correction, skin smoothening, voice exercise, hormone therapy and so on travelled through his mind as well as body for nearly a year. And crossing the threshold of all the barriers, Sukesh became Sukeshi, and was titled transsexual. He (She) discarding all his(her) male’s garbs, began cuddling females’ costumes. Now he is in the physique of a fully-grown woman.

Malini was passing her days without the company of Sukesh but her agony augmented and concentration in XII grade diminished. She didn’t express it in front of her parents though they understood her dejection. On that Sunday Malini’s attitude and her immature teen advised her to swallow cockroach repellent medicine and finish her life without Sukesh. Fainted she on the bed. Shreelatha’s entry to her room at that time attained yells of fear and anxiety of the highest pitch which attracted the next-door neighbours’ attention. Sudden action and immediate attention from the doctors brought her back to life. Effective counselling slowly and gradually drew her turbulent mind to normalcy. Sukesh’s family’s events hadn’t made their entry into Malini’s domicile as they had chosen the city life. And Krishnan had already migrated to another gulf country on a new job. So, his family was not aware of Sukesh’s transition.

And now a woman from Sukesh’s immediate neighbourhood when happened to visit Malini’s parents, “He is a cute girl now.”

“He is a cute girl! What!”

She narrated the entire story. It was unexpected for the Krishnans and they felt sorry for the Raghavans and were apprehensive about their dear daughter.

The news was tactfully injected into Malu’s

mind. Now things had become vivid and with much difficulty, Malini caught her mind from the meadows of Sukesh and on recovery from her distraught state, tied it to the peg of her academics.

 

Sunday, January 26, 2020

Alone I am!

 

Butterfly, o, dear, do you have a mom

 that gives you, diets always piquant?

O, Parrot dear, do you have a caring pop;

who brings you always lovely toys?

O, my darling puppy, a beloved-fervent

 brother, did you ever wish you had?

I had a fond dad, who acted as an elephant and

as the mahout,  I rode on him relishing rides.


Appreciated mama mine, sincerely the scene,

applauded and approved, gleefully the game.

Joined us my little brother, Munnu

and as another mahout, he clouted dad.


But now alone I am; alas! No dad and Mom

and no loving brother to have any games.

The hard God made me sad, solitude attacks me,

and replace I can none in place of all my kin.

 

Fills in my eyes rain, well their memories,

when in my dreams visit, my mama and papa.

What, for them, can I do, only a boy of nine?

Sitting here alone, I can only sigh with sorrow?

 

Ran a truck of size very huge, over our car; 

rapid was God to take my loved ones away.

God likes me not, so He didn’t include me

but flung me to the widespread ground lied far.

 

I wish I be with them, I don’t know how to go,

obliged ever I shall be if anyone of you helps me.

My affectionate grandma is kind and gentle and

Why I laugh and play, you know, my friends?

 

 Even I am going to school, showing not any hassle

and do my lessons fairly well, however no crankiness. 

 I want my old grandma to be happy much,

 for, none is there to be with me, but my dear granny.

Friday, December 27, 2019

One year's Service!





 One year’s service
 only possesses 
our warden, two-oh-nineteen.
Packed he his baggage readily
 to end his service; 
as his pact is over now.
Signed pact he 
has for one year,
and bids he adieu silently.
Well performs he his duty;
but fail sometimes 
we, it, to fulfill.
 We had specified 
all the things
in the agreement we had signed.
On an analysis, see we can,
most of the things in
 wish-list achieved.
Under the janitor,
due to devotion,
find we can many flaws and faults.
Couldn’t we realize,
 if our demands,
worry not, we can do now.
 Extends cheerfully,
  the janitor  new
Twenty-twenty, his helping hands.
Flaunt people 
with empty packets,
 just to show that fruitful they are.
But in course of time’s currents
naked becomes 
well, their void.
So better is to accept mistakes
 and admit them
 in our circles.
embrace we should without doubt
the chance nearest 
to correct them all.
Matured is the time for ending
the bond signed
 for two-oh-nineteen.
 Welcome  here now let us with
 warmth and much love
 twenty-twenty.

Wish all a very cheerful, joyful and peaceful twenty-twenty (2020).

Thursday, November 14, 2019

കാത്തിരുന്നു!




(വൃത്തം -ഊനകാകളി)

                             

‘മുക്കണ്ണൻ ദേവൻറ്റെ നാമമുള്ളധ്യക്ഷൻ

ഊക്കിൽ വിക്ഷേപിച്ചൊരു   വേഗയാനം.

ഹിമാംശുതൻതലം നന്നായ് പഠിക്കുവാൻ,

ഭൂമിയോടായി   യാത്രാമൊഴി ചൊല്ലി.


ശ്രീഹരിക്കോട്ടയാം സങ്കേതത്തിൽ നിന്നും

ബാഹ്യദ്യുവേ   നോക്കി  കൈകളും  പൊക്കി.

കൃത്യങ്ങൾ ചെയ്തുതു  കൃത്യമായ്  ശാസ്ത്രജ്ഞർ

മാതൃക യാക്കീടണം  ഭാരതത്തെ.


ശശാങ്കൻ തന്നുടെ ദക്ഷിണ ഖണ്ഡത്തിൽ 

വശ്യമുപഗ്രഹം ചെന്നങ്ങിറങ്ങീ . 

ചാന്ദ്ര സംബന്ധമാം കാര്യങ്ങൾ കാരണം 

‘ചന്ദ്രയാനെ’ ന്ന നൽന്നാമത്തെ   നേടി.


 സൗമ്യമായ് സന്ദർശനം പൂർത്തിയാക്കുവാൻ ,

സ്വപമില്ലാതെ ശാസ്ത്രജ്ഞർ  ചെയ്തൂ  പണി.

കാത്തിരുന്നെല്ലാരും   നെഞ്ചിടിപ്പെ പുല്കി,

ഗാത്രത്തെപ്പോലും  മറന്നെന്നമട്ടിൽ. 


യാനത്തിനേകി പേർ  വിക്രമെന്ന ലാൻഡർ,

'ലാൻഡർ ചെയ്യേണ്ടതായ്  കാര്യം  സുതാര്യം.

ഗർഭം പേറുന്ന   മാതാവിൻ സമാനമായ്

നിർഭരമായ്  കാത്തു   ശാസ്ത്രജ്ഞരെല്ലാമേ. 

 

ആകാംക്ഷാ ഭരിതം തിങ്കളെ വീക്ഷിച്ചു,

ആമയംനൽകി  മറഞ്ഞു വാഹനം. 

തൊണ്ണൂറു നൂറിൽനിന്നും  ജയിച്ചൂ  പക്ഷെ

അന്ത്യഫലം നല്കിയാധികളേറെ.


ചന്ദ്രൻറ്റെ മണ്ഡലേ, വാഹനം   മറഞ്ഞു

ചിന്തയിലാണ്ടുപോയ് ശാസ്ത്രലോകം.

ആകാശപ്പൊയ്കയിൽ   ലാൻഡർ തകർന്നുവോ?   

ആരായാലും സഹനങ്ങൾ കഠിനം. 


ഇച്ഛയില്ലാരെയും സ്വീകരിച്ചീടുവാൻ

പുച്ഛത്തോടിന്ദു   പറഞ്ഞതുപോലെ.

മാതാവു  ഭാരതം ദുഃഖനീരിൽ വീണു ,

പാത വിടില്ലാ ജയിക്കും തനൂജാർ.


 ദുഷ്കരം തോൽവികളാലിംഗനം ചെയ്യാൻ,

 തോൽക്കുകയില്ല   നമ്മൾ  പൗരരാരും. 

ഭാരതത്തിൻ സ്വപ്നപൂർത്തിചെയ്യാൻ  മക്കൾ     ,

ചാന്ദ്രയാനത്തിൻറെ   ദൗത്യം തുടരും.


Friday, November 1, 2019

Crystal-clear Drops!


Crystal Brook!

crystal brook
reflects the willow trees
birds sing their song. 
Willow trees at their gaiety
their beautiful image in water.





Crystal-clear Drops!


Pelt kids stones in brook,
splash water-drops as glass-squads.
Ah! very pretty sight!

Silver drops shimmer
in air; o, crystal-clear drops
of water, catching.

O, no diamond
splinters soar in air, little
 eyes in excitement.

They are a hundred
stars, aha! Fly and flicker,
Little hands in claps.

Little legs many
approach, loud laughter tinkles,
 hilarious scene.