Saturday, June 27, 2020

Wounds!

Wounds, countless in number,

from the acquaintances we bear,

from inside and outside, injure

our physique and psyche, sure.

 

Cause, harms and hard hurts,

to us, in life, our fellow trekkers,

in resolute and astute ways,

through their deeds and words.

 

Rape, slaughter, massacre,

blames, sarcasm,satire,

beating, cheating, and shooting

are the arts, they pick for hurting.

 

Having claims with zero justice,

for a piece of land, little in size,

marring people’s freedom, raid

a nation, the foes of nature rude.

 

Milks the man, fully mother Earth

and her blood, like a leech he sucks.

Carves, he cruelly an ugly portrait;

lesions on her gorgeous visage.

 

Forget not we have our Nature

to amuse the plural of the creature,

with the lullaby-buzzing breeze,

and sweet sonnet crooning robins.

 

Gleaming grins to us all, pass

twisting rivers and singing streams,

grassy hills and yielding fields

and so, certainly are we blessed.

 

Short-lived is life; why should we

in filthy traits, remain green?

Envies, scandals, spites, squabbles

nibble life’s peace with law nil.

 

Keep an aesthetic sense of things,

that in our need, lead us to think,

as how to release our very minds,

from ideas providing gashes and tears.

Friday, June 19, 2020

ഭാരതതാരങ്ങൾ!


 A squabble took place between the neighbours, China and India, near the LoC. As per the agreement laid down, they couldn't carry any arms to the site. So they used sticks to fight, the outcome- casualties on both sides. I have rendered the incident in a verse.



വിദ്വേഷമയലത്ത്,  
 ബുദ്ധിമരവിച്ചോ?
പൊരുതിസധൈര്യം,
ഭാരതതാരങ്ങൾ.

ഭാരതമാതാവിൻ
വീരതനയന്മാർ,
പടവെട്ടികാത്തു 
മടിവിനാ മണ്ണ് .

മാതായേ  കാക്കാൻ
ചെയ്തടരാത്മജർ .
വെടിയില്ല  തോക്കില്ല 
വടികളാലാഹവം*  .       

പരുഷ  പ്രഹരങ്ങൾ 
കരുണാവിഹീനം .
ആഹാരംന്യൂനം,
മോഹമോ വിജയം.

പൊതിരെ  ദണ്ഡനം
പരിതാപമെങ്ങും.
ഉണ്ടു  വിയോഗം,
രണ്ടുചേരിയ്ക്കും.

നിദ്ര കളഞ്ഞും 
ഭദ്രത കാത്തവർ    
മാതൃധരയ്ക്കായ്
മൃതിയെപ്പുണർന്നു.

പൊരുതുംഭടനുള്ള
പേരുവിവരങ്ങൾ
പത്രത്തിൽ ക്കണ്ടു 
ജ്ഞാതികൾ* ഞെട്ടി .   

പെറ്റമ്മയും കേണു
 ചെറ്റെന്നങ്ങു വീണു
നേത്രം നിറഞ്ഞു,
ഹൃദയത്തിൽ നോവ്.

പോറ്റിയ  താതനു
പറ്റുമോ സഹനം?
മുനിയ്ക്കു തുല്യം
മൗനത്തിലുമായ്.

പക്ഷേ പിതാ വിനു,    
രാഷ്‌ട്രത്തിൻ രക്ഷയും, 
ലക്‌ഷ്യം നിറവേറ്റാൻ  
കാംക്ഷയിലുണ്ട്, 

ദേശാഭിമാനിയ്ക്കു 
ദേശരക്ഷ, ലക്ഷ്യം 
പൂർണ്ണമായ് കാത്തിടും 
നിർണ്ണയം പൗരന്മാർ.

   

*ആഹവം- യുദ്ധം

*ജ്ഞാതികൾ-ബന്ധുക്കൾ







Tuesday, May 26, 2020

ജാരസന്താനങ്ങൾ!



 (വൃത്തം-മാരകാകളി) 

ജാരപന്ഥാവന്നറിഞ്ഞതേയില്ലവർ     
വാരം പോയാൽ  വധശിക്ഷ.
തെറ്റുകളൊന്നുമേ ചെയ്തില്ല മാളിക,   
മുറ്റുന്ന ദണ്ഡനമുണ്ട്.

ജീവിതാന്ത്യം നികടത്തിലായെത്തി ഹാ! 
നാകത്തിലെത്തുകയായി.
'നല്ലനാടാണതിൻ   നാമം മരടുതാൻ ,   
നാലതിൽ ' ഫ്‌ളാറ്റുകൾ  നോക്കു.

ഉദ്യോഗവൃന്ദവും നിർമ്മാണനാഥരും
ബന്ധമായ്  മാമൂൽ വിരുദ്ധം.
 കുട്ടികൾ നാലും പിറന്നൂ മഹോന്നതം 
കാണുമ്പോളെന്തൊരു  ചന്തം.

കായലിന്നംഗഭംഗം  വരുത്തീ  പെറ്റു
കായബലത്തിൽ*പ്പാകരേ.  
അൽഫ സെറിൻ, ജെയിൻ  കോറൽ,  ഗോൾഡൻ  കായൽ,
കല്ലോലചാരെ  നിർമ്മാണം  .

ഉള്ളിലുണ്ടായ് മദം  ചുറ്റിലെ  ഗേഹത്തെ 
ആളികളാക്കാൻ മടിച്ചൂ. 
ചെറ്റക്കുടിലിനെ നോക്കി കളിയാക്കി 
പറ്റലരെന്നുള്ള മട്ടിൽ.

വിണ്ണിൽ  നോക്കിയവരാനന്ദം പങ്കിട്ടു 
വിണ്ണവനെ കണ്ട മട്ടിൽ.
മാടിവിളിക്കുന്നു  ഇന്ദുവെ  സ്നേഹമായ്,
കൂടെക്കൂടി,  താരവൃന്ദം.

കൊണ്ടൽസമാജമെത്തിനോക്കി സ്വദിച്ചു,
 ഫ്‌ളാറ്റിൻ കരൾ  കുളിർ   ചൂടി.
ഹർഷo  പൂണ്ടു  സൗധമാവലി  നിൽപ്പായി,
വർഷങ്ങൾ    നീന്തി, ഹർ ജിയായ്.

കേട്ടു  കടുംകെട്ടു    കോടതിയും കെട്ടീ 
വെട്ടിപ്പൊളിക്കാനായാജ്ഞ.
കൊട്ടാരം  വേണ്ട , തോഷിക്കട്ടെ *ശംബരം, 
കട്ടായം കോടതിയോതി.

കാലമായ് മാളികയൂർദ്ധ്വൻ   വലിക്കാറായ്,    
കാലത്തു  ചെയ്തവർ കാലം.
പാവമാം മർത്ത്യരോ  സമ്പാദ്യത്താൽ വാങ്ങി 
ഭാവിക്കായ് ഫ്ലാറ്റു  സുമോദം.

സർവ്വതും നഷ്ടമായ്‌  വാടക പാടാകും 
സർവ്വദാ  ദുഃഖം കുടിച്ചു.
അന്യായകാര്യങ്ങൾ  ഗൂഢം ഗ്രസിക്കുവാൻ 
മാന്യജഡ്ജിമാർക്കസാധ്യം.

പോതർ= കുട്ടികൾ 
ശംബരം = വെള്ളം 





Wednesday, May 13, 2020

Friendship and Fraternity ! Part-2

Part-2


In Kerala, the political parties have only one agenda that is to feed only those set of people who are believed to be en masse in favour of their party with regard to mandates.  The RSS and Seva Bharti that render earnest services to the indigent and devastated are tied under the head Hindutva. Aren’t the Hindus citizens of this country?  Some people in the pseudo- name of reforms, sting venom in the minds of poor common citizens pushing them into sedition-incurring revolts, upsetting the quietude prevalent here. A majority of the minorities is patriotic, but a minority of them is anti-national and anti-Hindu. Such ones may be there in the majority also, but less in statistics. Let us see what is happening at this ominous time of this fight against Corona-virus. Risking their lives even some unprincipled elements try to bring injuries to the nation’s body by sidestepping the escape rules laid down by the government.

Here the minorities, in fact, are more felicitated and facilitated than the ones flying with the wings of the conventional religion. It takes place because of the broad-minded and philanthropic attitude of the Hindus, though the Semitic Faiths are much younger than Hinduism. During all the centuries of their being here, they haven’t experienced any pain of thorns that pierced the skin of their Faiths, though the native Faith had ached much. And in the future also they will not grieve for any untowardness. The bills passed in the parliament are in no way harmful to any of the minorities’ or majorities’ citizens of the land and they will not suffer any persecution since this nation will uphold its culture of making friends with all.

The minorities of this nation actually enjoy more freedom and more facilities here than the so-called majorities, though the constitution stands for equality, fraternity and liberty. If one thinks about the conditions in our neighbouring Muslim countries, there are bomb blast murders stirring the peace of each sect of the same religion. Such a stage is tantamount to a suicidal situation. It is incomprehensible-why some spray turmoil flour in the eyes of comfortably living people.

And now some perilous goons from yore took the handle of the globe in hand, started turning it rashly claiming lives. The goons cared not at all the religions, regions, gender, age, or Faith in dismantling the social texture of homo-sapiens. These goons are given the nomenclature as Covid-19. So, at least for the present time CAA and NPR struggles haved been folded and kept dawdling and hence the agitation has not left with any choice of its preferences from the arena. So, this COVID 19 virus is an antibiotic, Nature has developed in her lab to cope with people’s mental ailments of the mutual fight.

We all came from the same blood of forefathers and had a lifestyle equal to theirs. Faith-centred disparity and contests took shoots later and the people began to run after them only to become unglued. And conversion is another arm lying above the head of societies’ quietude. When it is a social pandemic some method to peacefully curb it should be thought of. It is a fertilizer for hatred in unconverted minds.

Regarding civil law, the entire nation should have only one law, only one regulation with no special concession despite all beliefs. The feeling of ‘they get more and we get less’ should be washed ashore from this soil.  We should thread the people in the string of friendship and fraternity to have singleness among the assortment.  Lenience to others and acceptance of each other should be our slogan. The Nation’s ancient epics, Ramayana, Mahabharata and other ones give lessons on Fraternity and friendship. So, let us stand for ‘Friends-they cherish one another’s hopes. They are kind to one another’s dreams.’  

Sunday, May 10, 2020

Friendship and Fraternity!


Part-1


‘Friends-they cherish one another’s hopes. They are kind to one another’s dreams.’ By Henry David Thoreau.

The nation’s pledge in India starts-India is my country and all Indians are my brothers and sisters. No doubt India was like that till one or more decades back. Friendship and Fraternity are two robust bonds that keep people glued with each other.

Is the very sense of true friendship and fraternity being diminished here now-a-days in India? Yes, at least among the notable Faiths it occurs and that is only because of the terrorizing attitude of a few. They throw the battens of hatred and murder on another religion and they in turn retort. Result loss of innocent lives creating childless parents and widowed females. They don’t think that they all are the inherited blood of the same forefathers.  

India is nation with full of green plants, long rivers, high mountains, scented breeze and starry sky. India- Can we expand it as Ideal, Noble, Diligent, Important and Advanced? If not, it is on us to make it, yes make it we should. India, a populous democratic country enjoying its unique plurality with its variety in respect of language, caste, credo, colour, gender and many such. Its demography varies with the contemporary time with regard to demises and deliveries, of which the latter dominates the former which stands expanding the rate of population growth resulting in the shortage of resources including oxygen. 

From time immemorial this hallowed land has been selflessly watering, manuring and nurturing well its inhabitants, exhibiting hesitation or bias nil. Oneness filled concern and satiation in people’s minds, as they followed the maxim ‘vasudhaiva kudumbakam-the world a family’. In the meantime, some invaders from overseas intermittently arrived and pelted stones on its culture and filled turmoil in this soil, curtailing the tranquility of the nation.

None of the nation’s sons found any impediments here other than the ones the nature loaded on us as draught, deluge, crop-damage etc. Altruistic hands then themselves stretched among the members of the society and soothed the pain of wounds of others with the cream of love.  People drove their cart of lives through the roads of this country easily and smoothly.

Now somewhere something rotten produces a foul smell, the source of which is not indigenous sure. Some wicked external force plays a horrid game to see the end of the country’s cohesion. The government passed some bills which obtained needed concurrence from both the houses, Rajya Sabha and Lok Sabha. In the initial stages of the bill’s birth, thither-hither some murmurs took shoots, but were not growing that fast. Scandals and rumours were cooked and supplied by some unscrupulous humans, to the minorities especially the Muslims stating that they will fall in prejudice and face persecution. There is no question of discrimination of any kind or persecution of any method, in a massive nation like India, whoever may be in the office of governance.

Unbelievable remarks about the Premier, Mr. Narendra Modi were scripted and are scripted and demonstrated amidst the Muslim brotherhood of the country. On what bases, such evils are born here, don’t know. What gets poured out of my mind takes its minerals from things which happen around and not that I am biased.  What are the unbearable harms that Modi has brought to the nation or the Muslim brothers? Has he stopped any amenities or facilities of the minorities, though they are undue in Hindu-eyes? Has he banned any of their customs or rituals? Has he punished them with any litigation on some silly or fake crimes? Has he provided any unjustified priorities to the majorities? Has he censored any comforts extended by one of the previous governments specifically to the minorities? The majorities were in effect sufferers under that government.

But one thing, Modi does not allow any super individual illegally above his head as some other head of the nation bowed before the party leader, who stood above all in reign. Nor does Modi’s family indulge in any governance programmes and nor do his kin folk relish any star facilities at the cost of citizens’ tax currency. It has become customary on the part of people to present Modi with a garb woven out of faults and blames, creating a variety of uproars, whereas they find in somebody else the loadstar to guide this massive nation. Actually, what kind of political experiences do they have, other than dynasty and nepotism? Had it been any experienced leader at the top step of the party-ladder, the things would have turned meaningful. An extensive number of capable leaders in that party had to part with their young-age lives. Still there were and are so many people with the right leadership calibre. But a group consisting of only kin folks is a suppressant factor in that party, allowing none bar their family members to hold the cerebral part.. The outcome all became the slaves of theirs, as if the Indian union has been sold to them.


Tuesday, April 21, 2020

Yes, me your Mom!


“Me, sure is your mom?”Earth

“And you are my darling children,

but punish you, man, someone will

as reached, you at the sassy peak. 

 

 Proud, greedy, wicked and hard,

 become you have, my human folks.

No thought of shocking upshots,

 which in life will make you stumble.

 

You wound, hurt and hit me badly,

pouring on me no drops of mercy,

you shred my skin eluding edicts

and leave on me wide cut-marks.

 

Wafting wind and swinging twigs

on pretty plants are there for you;

soothing strokes of heavenly rains,

and also, sweet soft avian songs.

 

Raised I flora fine, for glory, 

and fauna too to balance failings.

And listen, what I produce here, 

alike belongs to entire lives.

 

Closing eyes on frequent bloodbaths, 

 quarry and bore and mine in my mass.

Build, you here choice dreamland,

ripping to shreds, my high-rise hills.

 

 I cannot respire, polluted air;

 water dirty, can't sate thirst.

The cruellest act, you do extra, 

trees and plants, you countless fell. 


Chopping greens, leave me shaven

smother me, cars and petrol,

curb my freedom; poisoned I am

Oh! Dying me not your mother?

 

Quoting Faiths, you fight a lot

and battle, you for lands with darlings.

Storms, deluges and novel fevers

are only wake-up calls, you rise.

 

Yet, tender seldom you are  

and on being wrecked, linger.

Catatonic become I have,

 endure it, my master couldn't.



Sent He Virus, Corona-named,

a demon with its magic wand.

Demonstrates it, COVID 19

in rude methods, crushing visions.

 

Worry not and get not upset,

think and find a way of relief.

What I have to advise you now, 

 set things right; right now, itself.

Friday, April 10, 2020

ശിക്ഷ കടുക്കുമോ ? Part-2




ഒരുദിവസം  പഫിങ് ബില്ലിയെന്ന തീവണ്ടി യിൽ ( അസൽ തീവണ്ടി തന്നെ ) യാത്ര. അവർ ശരിയ്ക്കും ആസ്വദിച്ചു. അതിലെ ഇരിപ്പിടങ്ങൾ നെടുകെ പ്രദേശം കാണത്തക്കവണ്ണം. കാട്ടിൽക്കൂടിയുള്ള യാത്രയിൽ ഓടിമറയുന്ന സൗന്ദര്യത്തിൻ്റെ പര്യായമായ തരുലതാദികളെ വീക്ഷിയ്ക്കാനേറെ സൗകര്യo. അവർ ഡാണ്ടിനോoഗിലെത്തി. തന്നെ തുഴയുന്ന തോണിയിൽ ഒരു തടാക പ്രദക്ഷിണം. ശരിയ്ക്കും ആനന്ദകരം. 

അതിനുശേഷമുള്ള   ദിനങ്ങളിൽ   ചെറിയ കപ്പൽ, ദി ഗ്രേറ്റ് ഒഷ്യൻ ഡ്രൈവെന്ന സുദീർഘമായ പാത, മഹാനഗരത്തിൻറ്റെ അന്തർഭാഗം, പ്രാന്തപ്രദേശം  എന്നിവയിൽക്കൂടിയുള്ള  യാത്ര. എല്ലാവരുടെയും മിഴികളെ അവ തളച്ചിട്ടു എന്നു പറയാം. 

  കാഴ്ചബംഗ്ളാവിൽ കംഗാരുവുൾപ്പെടെ കുറെ കണ്ടിട്ടില്ലാത്ത ജന്തുക്കൾ. അതൊരു നല്ല അനുഭൂതി അവർക്കു നൽകി. 

 ഒരുദിനം അവർ സ്‌ട്രൊബെറി,ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ  കായ്കനികളുടെ കൃഷിത്തോട്ടം സന്ദർശിച്ചു. ഒരു ചെറിയ തുകയ്ക്ക് അവർ വാങ്ങിയ പ്ലാസ്റ്റിക് പാത്ര ത്തിലും അവടെ ശരീരത്തിലെ ഭക്ഷണപാത്രത്തിലും വേണ്ടത്ര ഫലങ്ങൾ ശേഖരിച്ചു   വച്ചു.  പക്വ ഫലങ്ങൾ നിറഞ്ഞ ചെടികൾ,  മുടിയിൽ ചായത്തിൽ മുക്കിയ പുഷ്പം ചൂടി മനോഹാരിത പ്രകടിപ്പിച്ചു സ്മിതം തൂകി നിന്നു. വൈമനസ്യത്തോടെയാണവർ ആ വാടിയിൽ നിന്നും വിട വാങ്ങി യത്.

 പിന്നീടൊരു ദിനം അവർ   ഒരു പഴയ സ്വർണ ഖനിയിലേയ്ക്ക്. അവിടത്തെ ഉത്പാദനം ഒക്കെ കഴിഞ്ഞെങ്കിലും ആ സ്ഥലം അതിൻറ്റെ സാംസ്കാരിക ഒളി മങ്ങാൻ അനുവദിയ്ക്കാതെ വിനോദസഞ്ചാര മേഘലയാക്കിയിരിയ്ക്കുന്നു. ആ മേഖലയ്ക്ക്   വിദേശികളെ ആകർഷിച്ചു പണമുണ്ടാക്കാനുള്ള കുശലതയേറെയുണ്ട്.
 ഖനിയ്ക്കകത്തേയ്ക്കുള്ള യാത്ര ഒരു ചെറിയ തീവണ്ടിപോലുള്ള  യന്ത്ര വണ്ടിയിൽ. എല്ലാവർക്കും നല്ല ഉത്‍സാഹം..  കനത്ത  അന്ധകാമുള്ളയിടത്തെത്തിയതും  കാവേരിയുടെ കൈയ്യിൽ മുറുകെ ആരോ പിടിച്ചതും കാവേരി നിലവിളിച്ചതും  കഥ.

"സോറി, കാവേരി, ഇരുട്ടത്ത് ഞാൻ പേടിച്ചുപോയി," സജിനി.
"ഞാനും പേടിച്ചു ഓർക്കാപ്പുറത്തു കയ്യിൽ പിടിച്ചപ്പോൾ ,"കാവേരി.

കനത്ത ഇരുളിലേക്കാണെന്നറിറിഞ്ഞില്ല. മക്കളും അവരെയൊന്നു വിസ്മയിപ്പിയ്‌ക്കാമെന്നുകരുതിയതാകാം. ചിരിപൊട്ടിയെങ്കിലും നിശബ്ദത.

ആസ്‌ട്രേലിയയിൽ എത്തുന്നവരെ ക്യാപ്റ്റൻ കുക്കിൻറ്റെ ചെറുഗൃഹം (കുക്ക്സ് കോട്ടേജ് ) 
അത്യന്തം ആകർഷിയ്‌ക്കും. യോർക്ഷെയറിൽ നിന്നും സവിശേഷ ശ്രദ്ധയോടെ ആസ്ട്രേലിയയുടെ മണ്ണിൽ ചേക്കേറി. പഴമയുടെ പ്രൗഢിയും പുതുമയുടെ ആഭയും അതിനേ പുല്കുന്നുണ്ട്.  

പിന്നീടു പൊതുവിനോദസ്ഥല(പാർക്ക്) സന്ദർശനം. മെൽബൺ അവയുടെയൊരു പറുദീസ തന്നെ. പച്ചപ്പരവതാനി വിരിച്ച വിടപികൾ നിറഞ്ഞ .വിനോദസ്ഥലങ്ങൾ. ദേവലോകം പറിച്ചു നട്ടപോലെ പലയിനം പുഷ്പിത സസ്യങ്ങൾ പുഷ്പമേളാ രൂപത്തിൽ. മിഴികൾ കൂട്ടുവിട്ടു മടങ്ങാൻ കൂട്ടാക്കില്ല. ചവറുപാത്രവും, മൂത്ര മുറിയും, കരശുചിയ്ക്കുതകുന്ന ബേസിനും, സോപ്പും, കഴുകാനും കുടിയ്ക്കാനും വേറെ വേറെ ജലവും സൗകര്യപ്രദമായ രീതിയിൽ വിനോദസ്ഥലങ്ങളിലും , റോഡിലും, നടപ്പാതകളിലും സുലഭം. മാലിന്യം എവിടെയും ഇല്ല.

ഒരുജോലിദിനം, തനിയേ  പാർലമെൻറ്റു കാണാനുള്ള ധൈര്യം നാരികൾ പ്രകടിപ്പിച്ചു. മക്കൾ നൽകിയ  മാര്‍ഗ്ഗോപദേശമനുസരിച്ച് നാലുപേരും  ട്രാമിൽ. അരവിന്ദു നൽകിയ കാർഡുകൾ ഓരോരുത്തരായി  മീറ്ററിൽ തൊടുവിച്ചു, ട്രാമിൻറ്റെ പണമടച്ചു. ഒരുവിധം ചോദിച്ചറിഞ്ഞു പാർലമെൻ്റിലെത്തി. ഘടികാരത്തിൻറ്റെ സൂചികൾ സായംകാലം  നാലരയെന്ന സമയത്തിൽ എത്തി.
സന്ദർശകരെ കടത്തിവിടുന്ന കാര്യദർശിയായ പഞ്ചാബി പെൺകുട്ടി, ”സമയം കടന്നുപോയി.”

 പാർലമെൻറ് യാത്രയുടെ സമയ പട്ടിക  ചോദിച്ചറിഞ്ഞിരുന്നുമില്ല.
 സമീപത്തെ വിനോദമേഖലയിലേയ്ക്കു  നടന്നു. വഴിയിൽ അവർ ഭിക്ഷക്കാരെയും കണ്ടു. ഒരു കാപ്പികുടിയ്ക്കാൻ കടകൾ നോക്കി.ഭോജനശാലകൾ അടഞ്ഞുകിടക്കുന്നു. മെൽബണിൽ കടകൾ വൈകിട്ടഞ്ചുമണിയോടെ അടയ്ക്കും. കുടുംബകാര്യങ്ങൾക്കും രസാനുഭവങ്ങൾക്കും അവർ ബാക്കി സമയം നീക്കി വയ്ക്കും.  

നാലാളുടെയും ചരണങ്ങൾ തിരികെയുള്ള ട്രാമിലേക്കു നിരാശയോടെ തിരിഞ്ഞു. കാർഡുകൾ മീറ്ററിൽ തൊടുവിച്ചപ്പോൾ, കുറുപ്പിൻ്റെ കാർഡിൽ  പൈസയില്ല. ശിക്ഷ, പിഴ അല്ലെങ്കിൽ കാരാഗൃഹം. എല്ലാവരും വിഷമിച്ചു, വിയർത്തു.മക്കളുടെ ഫോണുകൾ, ‘തിരക്കിലാണ്,അല്പസമയം കഴിഞ്ഞു വിളിയ്‌ക്കൂ’എന്നുതുടർന്നു.

”പരിശോധകൻ കയറാതിരുന്നെങ്കിൽ." എന്നവർ പറഞ്ഞതും അയാൾ മുന്നിൽ.
 നല്ല സൗമ്യഭാവം. അവരുകണ്ട ഓസ്ട്രലിയക്കാർ വളരെ സൗമ്യർ.പക്ഷെ തെറ്റിനു ശിക്ഷയുറപ്പ്.അയാൾ വിശദശാംശങ്ങൾ ചോദിച്ചു. പാസ്സ്പോർട്ട ന്വേഷിച്ചു. എല്ലാവരും വിഷമിച്ചു, വിയർത്തു. ഉള്ളു പൊള്ളി. ശിക്ഷ കടുക്കുമോ? സംശയം. പിശക്, പിഴ, അബദ്ധം, തെറ്റ് എല്ലാം ഒരേകുലം. അതിനു മാപ്പു വളരെ വിരളം. പാസ്പോർട്ടെടുത്തിട്ടില്ല.
 അയാളുടെ വിവരണം-പിഴ അല്പം വലിയ ഒരു തുകയോ, ജയിലോ ആകാം. എല്ലാവരും നിശ്ശബ്ദർ. എല്ലാ  മുഖങ്ങളും ആകാംക്ഷാഭരിതം,വിവർണ്ണം, മ്ലാനം. എന്തോ ഒന്നയാൾ മൊബൈലിൽ കുറിച്ചു. ആർക്കോ ഫോൺ ചെയ്തു. എന്തൊക്കെയോ പറഞ്ഞു. ഇംഗ്ലീഷിൽ അവരുടെ ഭാഷാശൈലിയിൽ. അവർക്കു നാലുപേർക്കും ഒന്നും മനസ്സിലായില്ല.അയാളുടെ ശരീരഭാഷ ഗൗരവമുള്ളതാണു അവർ ചെയ്ത തെറ്റെന്നു കാട്ടി.

എല്ലാവരുംകൂടി, " ഞങ്ങൾ ഇവിടെ അധികമായില്ല.കാർഡു തീർന്നതറിഞ്ഞില്ല." അംഗനകൾ  ഏതുപ്രായത്തിലും ആയുധമായ  രോദനത്തിൻ്റെ  വക്കോളമെത്തി.

"എത്രനാളുണ്ടാകുമിവിടെ?" അയാൾ.
 ഒരുവിധത്തിൽ അവർ മനസ്സിലാക്കിയെടുത്തു,"മൂന്നാഴ്ച ,  മൊത്തം  ഒന്നരമാസം."  
"ശിക്ഷ പണമായിട്ടാണെങ്കിലും സഹിയ്ക്കാം. പക്ഷെ തടങ്കലുവല്ലോം,  ഈശ്വരാ! ആസ്ട്രേലിയക്കാർ പൗരവിരുദ്ധരല്ലെന്നു കേട്ടിട്ടുണ്ട്. ഇത് പക്ഷെ ....,"എന്താണയാൾ പറയാൻ പോകുന്നത്? മനസ്സുകളിൽ അശാന്തി.

 അയാളുടെ മുഖഭാവത്തിൽ  ശിക്ഷ നൽകുന്ന ലക്ഷണം. അല്ലെങ്കിൽ തന്നെ അവരുടെ നാടിനു വരുമാനം കൂട്ടുന്ന കാര്യo. അന്യരാജ്യക്കാരോടെന്തിനു കാരുണ്യം ? നിയമ പാലനം കർശനമായിരിയ്ക്കും.

എല്ലാ വദനങ്ങളിലേയ്ക്കും അയാൾ  മാറി മാറി നോക്കി. എന്തോ ആലോചിച്ചു. അവസാനം അയാൾ ദൃഢതയോട് പറഞ്ഞു, "നിങ്ങൾക്കുപോകാം."